ഞാനുണര്‍ന്നപ്പോള്‍ അപ്രത്യക്ഷമായിരുന്നു.
എരിഞ്ഞൊടുങ്ങുന്ന പകലിനൊടുവില്‍-
പിന്നെയൊരു രാവിന്റെ നിശബ്ദ്തയില്‍...
ആകാശതാഴ്വാരത്തില് കറുത്ത ശൂന്യതയായിരുന്നു.
നിന്നെക്കുറിച്ചാരോടെല്ലാം അനേഷിച്ചുവോ-
അവരെല്ലാമെന്നോടു പറഞ്ഞത്-
വാനിന്റെ അനന്തതയെക്കുറിച്ചും
കാലവര്ഷാരംഭത്തെക്കുറിച്ചുമായിരുന്നു.
ഒരൊറ്റ രാത്രികൊണ്ട് എങ്ങിനെയൊക്കെയാവാമോ...?
വാനിന്റെ മുഖമിപ്പോൾ
ഒരൊറ്റ രാത്രികൊണ്ട് എങ്ങിനെയൊക്കെയാവാമോ...?
വാനിന്റെ മുഖമിപ്പോൾ
ഇരുണ്ടമേഘങ്ങള്‍ കടമെടുത്തിരിക്കുകയാണ്
രാവിന്റെ നിശബ്ദ്തയെ കീറിമുറിക്കുമാറു-
ആര്‍ത്തലച്ച് അവ താഴോട്ടിറങ്ങി വരുകയാണ്.
ഈ കരിമേഘങ്ങളെല്ലാം
രാവിന്റെ നിശബ്ദ്തയെ കീറിമുറിക്കുമാറു-
ആര്‍ത്തലച്ച് അവ താഴോട്ടിറങ്ങി വരുകയാണ്.
ഈ കരിമേഘങ്ങളെല്ലാം
കൂടിയെന്നെ ഭ്രാന്തുപിടിപ്പിക്കുമ്പോള്‍,
അവയോട് മല്ലിട്ട് ...,
അവ പെയ്ത്ത് തുടങ്ങുന്നതെന്റെ
അവയോട് മല്ലിട്ട് ...,
അവ പെയ്ത്ത് തുടങ്ങുന്നതെന്റെ
നയനങ്ങളില്‍ നിന്നാണ്.
നന്നായിരിക്കുന്നു..
ReplyDelete.word verification മാറ്റൂ..